മൌ നം
സാ യം സ ന്ധ്യ യിൽ ചെ അമ്പ ലമു റ്റ ത്തെ ആ ൽ മ ര ച്ചോ ട്ടിൽ
ഏക യാ യ് ഏ റെ നേരം ഇരി ക്കാൻ കൊ തി ച്ചോ രു ബാല്യം
തേ വരുടെ മിഴികൊണിൽ പെടാൻ പ്രാർ ഥി ചോരു ബാ ല്യം
കാ ല ത്തിന്റെ ഒഴു ക്കിൽ മൌ ന ത്തി ൻറെ മു ടു പ ട മ ണി ഞ്ഞ പ്പോൾ
താ ല ത്തി ൽ വ ച്ച ചെ മ്പ ര ത്തി പൂ ക്കൾ സ്മ ര ണ യെ വാ ചാല മാ ക്കി
എങ്കി ലു മവ ക്കൊ ന്നി നുമെ ൻറെ ഒഴുകി പ്പോ യ കടലാസു വ ഞ്ചി യെ
ക ണ്ടെ താൻ ആ വില്ല ല്ലോ ..................................................................................................
തോ ട്ടി ലെ ച ര ൽ കൂ ബ്ബാ ര ത്തി ലൊ ന്നും ഞാനെൻറെ പൊട്ടിയ സ്ലെ റ്റു
കഷ്ണ ങ്ങളൊന്നും കണ്ടില്ല ...................................................................................................
ഓ ർ മ്മ കൾ പൊലും കാലത്തിന്റെ പുറകേ പുതിയ മേ ച്ചിൽ പുറം തേടി
പോയപ്പോൾ എല്ലാം കഥകൾപോലെ ഒരു നെ ടു വീർപ്പിന്റെ താ ള ത്തിൽ
ഒതുങ്ങിയപ്പോൾ ഞാ നെ ന്നെ മറന്നു വെച്ചതെ വിടെ എന്നു ഞാൻ ഓർകുന്നില്ലല്ലോ