Monday, 19 October 2015




മൌ നം


സാ യം സ ന്ധ്യ യിൽ     ചെ   അമ്പ ലമു റ്റ ത്തെ    ആ ൽ മ ര ച്ചോ ട്ടിൽ     

ഏക യാ യ്      ഏ റെ നേരം      ഇരി ക്കാൻ കൊ തി ച്ചോ രു    ബാല്യം 
തേ വരുടെ   മിഴികൊണിൽ    പെടാൻ    പ്രാർ ഥി ചോരു          ബാ ല്യം
 കാ ല ത്തിന്റെ     ഒഴു ക്കിൽ   മൌ ന ത്തി ൻറെ   മു ടു പ ട മ ണി ഞ്ഞ പ്പോൾ 



താ ല ത്തി ൽ   വ ച്ച  ചെ മ്പ ര ത്തി പൂ ക്കൾ  സ്മ ര ണ യെ  വാ ചാല മാ ക്കി 
എങ്കി ലു മവ ക്കൊ ന്നി നുമെ ൻറെ  ഒഴുകി പ്പോ യ  കടലാസു വ ഞ്ചി യെ 
ക ണ്ടെ താൻ  ആ വില്ല ല്ലോ ..................................................................................................
തോ ട്ടി ലെ   ച ര ൽ കൂ ബ്ബാ ര ത്തി ലൊ ന്നും   ഞാനെൻറെ  പൊട്ടിയ  സ്ലെ റ്റു 
കഷ്ണ ങ്ങളൊന്നും  കണ്ടില്ല ...................................................................................................



ഓ ർ മ്മ കൾ  പൊലും  കാലത്തിന്റെ   പുറകേ പുതിയ മേ ച്ചിൽ  പുറം  തേടി 
പോയപ്പോൾ  എല്ലാം കഥകൾപോലെ  ഒരു  നെ ടു വീർപ്പിന്റെ  താ ള ത്തിൽ
ഒതുങ്ങിയപ്പോൾ  ഞാ നെ ന്നെ  മറന്നു വെച്ചതെ വിടെ  എന്നു  ഞാൻ ഓർകുന്നില്ലല്ലോ